ഫേസ്‌ബുക്കിലൂടെ പ്രണയം ഒടുവിൽ കാമുകിയെ കാണാൻ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച

പരസ്പരം പരിചയപ്പെടുമ്പോൾ അവരിൽ ഇഷ്ടം ഉണ്ടാകുന്നത് സാധാരണയാണ് ഇരുവരും മനസ്സിലാക്കിയാൽ ഒരുമിച്ചു ജീവിക്കാനും തീരുമാനിക്കും സോഷ്യൽ മീഡിയ വഴി ഇങ്ങനെ പരിചയപ്പെട്ട് ജീവിതത്തിൽ ഒരുമിച്ചവർ ഒരുപാടുണ്ട് അങ്ങനെ ഒരുപാട് നല്ല മുഹൂർത്തങ്ങൾക്ക് സോഷ്യൽ മീഡിയ കാരണമായിട്ടുണ്ട് പക്ഷെ ഇടയ്ക്കിടെ വരുന്ന ചില വാർത്തകൾ നല്ലതല്ല എന്ന് തന്നെ പറയാം എന്തെന്നാൽ കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന സംഭവം അങ്ങനെ ഒന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഒരുപാട് നാൾ പ്രണയിച്ചു ശേഷം പരസ്പരം കാണുവാൻ വേണ്ടി യുവാവ് കാമുകിയുടെ വീട്ടിലെത്തി അദ്ദേഹം അവിടെ കണ്ട കാഴ്ച ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു.

താൻ ഒരുപാട് സ്നേഹിച്ച ആ യുവതിയുടെ വീട്ടിൽ കണ്ടത് മറ്റൊരു കുടുംബത്തെ ആയിരുന്നു അവർക്ക് ഭർത്താവും കുട്ടികളും ഉണ്ടായിരുന്നു ഇതൊന്നും ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോട് ഇവർ പറഞ്ഞിരുന്നില്ല ഇതൊന്നും അറിയാതെ ഒരുമിച്ചു ജീവിക്കാൻ വേണ്ടിയായിരുന്നു യുവാവ് കരുതിയത് എന്നാൽ യുവതിക്ക് നേരത്തെ ഒരു കുടുംബം ഉണ്ടായിരുന്നു അത് തന്നോട് മറച്ചു വെച്ച് വേറെ ചില ഉദ്ദേശങ്ങൾ ആയിരുന്നു ഇവർക്കെന്നാണ് യുവാവ് പറഞ്ഞത്.

എന്തായാലും സംഭവം അറിഞ്ഞവർ സ്ഥലത്തെത്തി നാട്ടുകാർ ചേർന്ന് ഇവരുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല അതിനാൽ അധികാരികളെ വിവരം അറിയിച്ചു.ഇത്തരം സംഭവങ്ങൾ എല്ലാ സ്ഥലങ്ങളിലും നടക്കുന്നുണ്ട് എന്നാൽ കൂടുതൽ സംഭവങ്ങളും പുറത്ത് വരുന്നില്ല എന്നുവേണം പറയാൻ.ചിലർ അങ്ങനെയാണ് ഒരുപാട് സ്നേഹിച്ചു കഴിഞ്ഞാൽ ആയിരിക്കും അവരുടെ മനസ്സിലെ യഥാർത്ഥ വ്യക്തിത്വം പുറത്തു വരുന്നത് ഇത് ഒരിക്കലും ശെരിയല്ല ചിലർ സാഹചര്യം മൂലമാണ്

ഇങ്ങനെ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് എങ്കിലും മറ്റുചിലർ വേറെ പല ഉദ്ദേശങ്ങൾ കൊണ്ടും മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാറുണ്ട് എന്തായാലും ഇത്തരം കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കുക ഇങ്ങനെയൊരു അവസ്ഥ ഇനിയാർക്കും വരാതിരിക്കട്ടെ.ഇത്തരം കാര്യങ്ങൾ നമ്മൾ എപ്പോഴും ഓർത്തിരിക്കണം എന്തെന്നാൽ മറ്റാർക്കും അവർ ആഗ്രഹിക്കാത്ത നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ.കേരളത്തിൽ എവിടെയാണെങ്കിലും ഇത് വളരെ ഗൗരവത്തിൽ തന്നെ കാണണം എപ്പോഴാണ് ഈ തരത്തിലുള്ള വാർത്തകൾ നമ്മുടെ ഏറ്റവും അടുത്ത പ്രദേശങ്ങളിൽ നിന്നും കേൾക്കേണ്ടിവരിക എന്ന് പറയാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *